Articles

അദ്ധ്യായം 93 ( അദ്ദുഹാ )

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

وَٱلضُّحَىٰ
1=പൂര്‍വ്വാഹ്നം തന്നെയാണ (സത്യം)!

وَٱلَّيۡلِ إِذَا سَجَىٰ
2=രാത്രിതന്നെയാണ (സത്യം)- അതു ശാന്തമാകുമ്പോള്‍!

مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
3=1(നബിയേ) നിന്‍റെ റബ്ബ് നിന്നെ വിട്ടുകളഞ്ഞിട്ടില്ല, (നിന്നോട്) ഈര്‍ഷ്യത കാട്ടിയിട്ടുമില്ല.

وَلَلۡأٓخِرَةُ خَيۡرٌ لَّكَ مِنَ ٱلۡأُولَىٰ
4=നിശ്ചയമായും, പരലോകം നിനക്ക് ആദ്യലോകത്തെ [ഇഹലോകത്തെ]ക്കാള്‍ ഉത്തമമാകുന്നു.

അദ്ധ്യായം 93 ( അദ്ദുഹാ )

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

وَٱلضُّحَىٰ
1=പൂര്‍വ്വാഹ്നം തന്നെയാണ (സത്യം)!

وَٱلَّيۡلِ إِذَا سَجَىٰ
2=രാത്രിതന്നെയാണ (സത്യം)- അതു ശാന്തമാകുമ്പോള്‍!

مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
3=1(നബിയേ) നിന്‍റെ റബ്ബ് നിന്നെ വിട്ടുകളഞ്ഞിട്ടില്ല, (നിന്നോട്) ഈര്‍ഷ്യത കാട്ടിയിട്ടുമില്ല.

وَلَلۡأٓخِرَةُ خَيۡرٌ لَّكَ مِنَ ٱلۡأُولَىٰ
4=നിശ്ചയമായും, പരലോകം നിനക്ക് ആദ്യലോകത്തെ [ഇഹലോകത്തെ]ക്കാള്‍ ഉത്തമമാകുന്നു.

അദ്ധ്യായo 95 ( അത്തീൻ )

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

وَٱلتِّينِ وَٱلزَّيۡتُون
1=അത്തി തന്നെയാണ, ഒലീവും തന്നെയാണ (സത്യം)!

وَطُورِ سِينِينَ
2=സീനാപർവതവും തന്നെയാണ (സത്യം)!

وَهَٰذَا ٱلۡبَلَدِ ٱلۡأَمِينِ
3=ഈ നിർഭയരാജ്യവും തന്നെയാണ (സത്യം)!

لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِىٓ أَحۡسَنِ تَقۡوِيمٍ
4=തീർച്ചയായും മനുഷ്യനെ നാം [ജന്മനാ] ഏറ്റവും നല്ല പ്രകൃതിയിലായി സൃഷ്ടിച്ചിരിക്കുന്നു.

അദ്ധ്യായം 94 ( ശർഹ് )

 

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ
1=(നബിയേ) നിന്‍റെ നെഞ്ച് [ഹൃദയം] നിനക്ക് നാം വിശാലമാക്കിത്തന്നില്ലേ?!

وَوَضَعۡنَا عَنكَ وِزۡرَكَ
2=നിന്‍റെ ഭാരം നിന്നില്‍ നിന്നു നാം (ഇറക്കി) വെക്കുകയും ചെയ്തിരിക്കുന്നു;-

ٱلَّذِىٓ أَنقَضَ ظَهۡرَكَ
3=(അതെ) നിന്‍റെ മുതുകിനെ ഞെരുക്കിക്കളഞ്ഞതായ (ആ ഭാരം).

وَرَفَعۡنَا لَكَ ذِكۡرَكَ
4=നിന്‍റെ കീര്‍ത്തി നിനക്കു നാം ഉയര്‍ത്തിത്തരുകയും ചെയ്തിരിക്കുന്നു.

അദ്ധ്യായം 102(തകാസുര്‍ )

 

 

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെന നാമത്തിൽ

أَلْهَاكُمُ التَّكَاثُرُ
1=(അദൈവീക വ്യവസ്ഥിതിയും അതിലെ വ്യദ്യാഭ്യാസവും സാഹചര്യവും) പരസ്പരം പെരുമനടിക്കുക എന്ന കാര്യംനിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.

حَتَّى زُرْتُمُ الْمَقَابِرَ
2=നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത്‌ വരേക്കും.

അദ്ധ്യായം 101(ഖാരിഅ )

 

 


അദ്ധ്യായം 101(ഖാരിഅ )

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെന നാമത്തിൽ

الْقَارِعَةُ
1=ഭയങ്കരമായ ആ സംഭവം.

مَا الْقَارِعَةُ
2=ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?

وَمَا أَدْرَاكَ مَا الْقَارِعَةُ
3=ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?

يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ
4=മനുഷ്യന്മാّര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!

അദ്ധ്യായം 100(ആദിയാത്ത് )


 

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ
കിതച്ചു കൊണ്ട്‌ ഓടുന്നവയും,

وَالْعَادِيَاتِ ضَبْحًا
1=കിതച്ചു കൊണ്ട്‌ ഓടുന്നവയും,

فَالْمُورِيَاتِ قَدْحًا
2=അങ്ങനെ ( കുളമ്പ്‌ കല്ലില്‍ ) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,

فَالْمُغِيرَاتِ صُبْحًا
3=എന്നിട്ട്‌ പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,

അദ്ധ്യായം 99 (സല്‍സല )

 

 


بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

إِذَا زُلۡزِلَتِ ٱلۡأَرۡضُ زِلۡزَالَهَا
1=ഭൂമി അതിന്‍റെ (അതിഭയങ്കരമായ) ആ പ്രകമ്പനം പ്രകമ്പിക്കപ്പെട്ടാല്‍!-

وَأَخۡرَجَتِ ٱلۡأَرۡضُ أَثۡقَالَهَا
2=ഭൂമി അതിന്‍റെ ഭാരങ്ങളെ പുറംതള്ളുകയും,

وَقَالَ ٱلۡإِنسَٰنُ مَا لَهَا
‘3=അതിനു എന്താണ് (പറ്റിയത്)’ എന്നു മനുഷ്യന്‍ പറയുകയും (ചെയ്‌താല്‍)!-

അദ്ധ്യായo 97( ഖദ്ര്‍ )

 

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ
1=തീര്‍ച്ചയായും നാം ഇതിനെ ( ഖുര്‍ആനിനെ ) നിര്‍ണയത്തിന്‍റെ(ജനത അവര്‍ ഭൂമിയില്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടനുസരിച്ച് അവരുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന) രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ
2=നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ?

അദ്ധ്യായം 92 (ലൈല്‍ )

 
 
 
 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
 
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ
 
وَٱلَّيۡلِ إِذَا يَغۡشَى
1=രാത്രി തന്നെയാണ (സത്യം)- അതു മൂടിക്കൊണ്ടിരിക്കുമ്പോള്‍!
 
وَٱلنَّهَارِ إِذَا تَجَلَّىٰ
2=പകല്‍ തന്നെയാണ (സത്യം) - അത് പ്രത്യക്ഷപ്പെടുമ്പോള്‍!
 
وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ
3=ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചിട്ടുള്ളത്‌ [ആ മഹാ ശക്തി] തന്നെയാണ (സത്യം)!
 
إِنَّ سَعۡيَكُمۡ لَشَتَّىٰ
4=നിശ്ചയ